റെയിൻ കോട്ട് എന്ന് കരുതി ആശുപത്രിയിൽ നിന്നും പി പി ഇ കിറ്റ് മോഷ്ടിച്ചൾക്ക് കോവിഡ് സ്ഥിരീകരിച്ചു





റെയിൻ കോട്ട് എന്ന് കരുതി ആശുപത്രിയിൽ നിന്ന് പി പി ഇ കിറ്റ്   മോഷ്ടിച്ചൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
 
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ സംഭവം മദ്യപിച്ച് ലക്കുകെട്ട വീണു പരുക്കു പരുക്കു പറ്റിഇയാളെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
ഇവിടെ നിന്നും ആണ് ഇയാൾ പി പി ഇ കിറ്റ് മോഷ്ടിച്ചത്. തുടർന്ന് ഇയാൾക്ക് കോവിഡ പോസിറ്റീവായി .
പച്ചക്കറി കച്ചവടക്കാരൻ ഇയാൾ കച്ചവടം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ മദ്യപിച്ചു ലക്കുകെട്ട ഓടയിൽ വീണു പരുക്കു പറ്റി . തുടർന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയ്ക്കുശേഷം നാഗ്പൂരിലെ മായോ ആശുപത്രിയിലേക്ക്  കൊണ്ടുപോയി  . ഇവിടെ നിന്നും ഡിസ്ചാർജ് ആയപ്പോൾ ഇയാൾ പിപിഇ കിറ്റ് മോഷ്ടിച്ചത്.

മോഷ്ടിച്ച കിറ്റുമായി ഇയാൾ വീട്ടിലേക്ക് പോയി. താൻ 1000 രൂപയ്ക്ക് വാങ്ങിയ പുതിയ റെയിൻ കോട്ട്ആണെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. ഇത് റെയിൻകോട്ട് അല്ലെന്ന് ചില സുഹൃത്തുക്കൾ നൽകിയ പ്രകാരം ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. ആരോഗ്യപ്രവർത്തകർ വിവരമറിഞ്ഞു എത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു . ചോദ്യം ചെയ്യലിനിടെ ആശുപത്രിയിൽ നിന്നും മോഷ്ടിച്ചതാണെന്ന സ തുടർന്ന് ആരോഗ്യപ്രവർത്തകർ കിറ്റ് മേടിച്ചു കത്തിച്ചുകളഞ്ഞു. 

തുടർന്ന് ഇയാളെ സാമ്പിൾ ശേഖരിച്ചു കോവി ഡ്പരിശോധന കഴിച്ചു. പരിശോധനാഫലം പോസിറ്റീവ് ആണെന്ന് തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളുടെ സാമ്പിളുകളും കോവിഡ പരിശോധനയ്ക്കായി അയച്ചു. ഇവരുടെയൊക്കെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌